Business

ഇരട്ടപ്രഹരം; സ്വർണവില ഇന്ന് രണ്ടാമതും കുതിച്ചുയർന്നു, 72,000 കടന്നു

സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും സ്വർണവില ഉയർന്നു. പവന് 880 രൂപയാണ് ഇന്ന് ഉച്ചയ്ക്ക് വർധിച്ചത്. രാവിലെ 240 രൂപയും ഗ്രാമിന് 30 രൂപയും ഉയർന്നിരുന്നു. പവന് ആകെ 1,120 രൂപയും ഗ്രാമിന് 140 രൂപയുമാണ് ഉയർന്നത്. ഇതോടെ, വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില 72,480 രൂപയാണ്. 18 കാരറ്റ് സ്വർണവിലയും ഉച്ചയ്ക്ക് വൻതോതിൽ കൂടി. ഗ്രാമിന് 90 രൂപ വർധിച്ച് 7,430 രൂപയിലെത്തി.

ഒരാഴ്ചത്തെ ചാഞ്ചാട്ടത്തിനൊടുവിൽ മാസാവസാന ദിനമായ ശനിയാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വില കൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. പിന്നീട് ചൊവ്വാഴ്ച പവന് 360 രൂപ കൂടിയ സ്വർണവില ബുധനാഴ്ച മാറ്റമില്ലാതെ തുടർന്നു. വ്യാഴാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു. പിന്നാലെ വെള്ളിയാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചിരുന്നു.

Highlights: Gold rate updating

error: