രാജൻ എലവത്തൂർ തലമുറകളിലൂടെ കൈമാറിയ ഒരു സംസ്കാര പൈതൃകത്തെയും പാരമ്പര്യത്തെയും കരുത്താക്കി മുന്നേറുകയാണ് കിള്ളിമംഗലത്തിലെ വനിതാ കൂട്ടങ്ങൾ. പുല്ലിന്റെ സുന്ദരമായ നാരുകൾ കൈകളിൽ ചേർത്ത് പായ നെയ്യുമ്പോൾ, അതിന്റെ ഓരോ വരിയിലും സ്ത്രീകളുടെ ആത്മവിശ്വാസവും ജീവിതപോരാട്ടവും പതിഞ്ഞിരിക്കുന്നു. സഹകരണ സംഘങ്ങളുടെ കൂട്ടായ്മയിൽ …
Nirakkoottu
-
-
ശ്രീധരൻ കോടിയത്ത് വടക്കൻ കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് തെയ്യം. തുലാമാസം പത്തു മുതല് ഇടവം പകുതി വരെയാണ് തെയ്യക്കാലം എന്നാണ് പൊതുവെയുള്ള അറിവ്. എങ്കിലും ചിലയിടങ്ങളിൽ തുലാമാസം ആദ്യത്തെ ആഴ്ച മുതൽ തന്നെ തെയ്യം കെട്ടിയടിക്കാറുണ്ടെന്ന് പറയപ്പെടുന്നുണ്ട്. മലബാറിലുള്ള ഏതൊരു മലയാളിക്കും …
-
ജ്യോതിരാജ് തെക്കൂട്ട് ബോൾഗാട്ടി പാലസിലേക്കുള്ള ഒരു യാത്ര, സാധാരണ വിനോദയാത്രയല്ല. അത് ഒരു കാലത്തിൻ്റെ യാത്രയാണ്. ഡച്ചുകാർ പണിത ലോകത്തേക്കും , ബ്രിട്ടീഷുകാർ ഭരിച്ച കാലത്തേക്കും , ഇന്നത്തെ സമാധാന സന്ധ്യകളിലേക്കും നയിക്കുന്ന ഒരനുഭവം.കൊച്ചിനഗരത്തിൻ്റെ തിക്കിലും, തിരക്കിലും നിന്ന് അകലെയുള്ള ഒരു …
-
രാജൻ എലവത്തൂർ നാട്ടിലെ ബസ് സ്റ്റോപ്പുകൾ പലപ്പോഴും പ്രണയ വല്ലരികൾ പൂത്തു കൊഴിയുന്ന ഇടങ്ങളാണ്. ആദ്യം കാണലും, മിണ്ടലും, പിന്നീട് ഓർമ്മകളാൽ നിറഞ്ഞ പ്രണയകുടീരങ്ങളായും മാറിയിരുന്നത് ഇത്തരം കാത്തിരിപ്പ് കേന്ദ്രങ്ങളായിരുന്നു. കത്തുകൾ, ചെറിയ സമ്മാനങ്ങൾ, ചുവരിൽ പേരുകൾ കോറിയിടൽ, മിഠായി കൈമാറൽ, …
-
ജ്യോതിരാജ് തെക്കൂട്ട്. ഇരുവഞ്ഞിപ്പുഴയുടെ തീരങ്ങൾ ഇന്നും കാറ്റിനോട് കഥ പറയുന്നുണ്ട്…ആ കഥയിൽ പ്രകൃതിയുടെ സ്വരമുണ്ട് ,പ്രണയത്തിൻ്റെ നിശ്വാസമുണ്ട്, ഒരാളുടെ ആത്മസമർപ്പണത്തിൻ്റെ പച്ചപ്പുണ്ട്…ഒരു ജീവിതക്കാലം മുഴുവൻ ചെലവഴിച്ച് ഒരു നദീതീരത്തെ വീണ്ടും ജീവിപ്പിക്കാൻ ഇറങ്ങിയ മനുഷ്യൻ, ദാമോദരൻ കോഴഞ്ചേരി.“എന്നു നിൻ്റെ മൊയ്തീൻ” എന്ന …
-
ജ്യോതിരാജ് തെക്കൂട്ട് ഇരു ചക്രങ്ങളിലേറി പുറപ്പെടുന്ന സൈക്കിൾ യാത്രകൾ, ഈ പയ്യന്നൂർക്കാരന് വെറും ഫിറ്റ്നസ് ചലഞ്ച് മാത്രല്ല; അത് ഡിജിറ്റൽ ശബ്ദത്തിൽ നിന്ന് അൺപ്ലഗ് ചെയ്യുന്ന ഒരു കലാപമാണ്. വേഗത്തെ ആരാധിക്കുന്ന ലോകത്ത് പതുക്കെ സഞ്ചരിക്കാനുള്ള ധൈര്യം, കാറുകളുടെ ഹോൺ മറികടന്ന് …
-
രാജൻ എലവത്തൂർ സഖാവ് ലെനിൻ ചെറു ലേഖനത്തിൽ ഉയർത്തിയ ചോദ്യമാണ് — .’ നാം എന്ത് ചെയ്യണം ?’പുതുകാലത്ത് കേരളത്തിലെ ഡോ: പൗലൂസ് മാർ പൗലൂസ് ചോദിച്ചത്;’ നമുക്ക് നിശബ്ദരായിരിക്കാൻ എന്തവകാശം.’ എന്നാണ്. ഈ രണ്ട് ചോദ്യങ്ങൾക്കും എക്കാലവും വലിയ പ്രസക്തിയുണ്ട്.സമകാലിക …
-
കുരീപ്പുഴ ശ്രീകുമാറിന്റെ ‘ജെസ്സി’ എന്ന കവിതയുടെ ഇരുപതിയഞ്ച് വർഷങ്ങൾ തൃശ്ശൂരിൽ ഒരാഘോഷമായി കൊണ്ടാടിയ ദിവസം, പരിപാടി കഴിഞ്ഞ് രാത്രി പിരിയും മുൻപ് കുരീപ്പുഴ പറഞ്ഞു ഇനി നമ്മൾ കവിതയുടെ പേരിൽ ഒത്തു കൂടുന്നെങ്കിൽ അത് മുല്ലനേഴി കവിതകളെ കുറിച്ചുള്ള ഒരു പകലിനാവണം. …
-
ലെഫ്. കേണൽ .ബി.കെ. ലളിത (ഓങ്കോളജി കെയർ സ്പെഷ്യലിസ്റ്റ്) അസ്സി. പ്രൊ. സെൻ്റ് തെരേസാസ് കോളേജ്, എറണാകുളം. അർബുദത്തെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അവയുടെ പ്രതിരോധം , ചികിത്സ എന്നിവയെകുറിച്ചുള്ള പ്രാധാന്യം പ്രചരിപ്പിക്കുന്നതിനുമായി ഫെബ്രുവരി നാല് അന്താരാഷ്ട്രീയ കാൻസർ ദിനമായി ആചരിക്കുന്നു. …
-
നമ്മൾ കൈയിലെടുക്കുന്ന ഓരോ താമരപ്പൂവും വെറുമൊരു പൂവല്ല. അത് ചെളിയിൽ കാലിറക്കി നിൽക്കുന്ന ഒരാളുടെ ജീവിതമാണ്. രാവിലെ വിരിയുന്ന പൂക്കൾ കാണുമ്പോൾ, അതിന് പിന്നിൽ ഉറക്കമൊഴിഞ്ഞ രാവുകളും മഴയും കാറ്റും മിന്നലും സഹിച്ച അധ്വാനവും പലർക്കും ഓർമ്മയാകാറില്ല.വിപണിയിൽ പൂക്കൾക്ക് വില ഉയരുമ്പോഴും, …

