ജ്യോതിരാജ് തെക്കൂട്ട് “ഇത്ര പഠിച്ചിട്ട് ഒടുവിൽ കൃഷിയാണോ? മണ്ണിലും, ചേറിലും പണിയെടുത്ത് നീ നിൻ്റെ ജീവിതം പാഴാക്കുകയാണോ?”ഇങ്ങനെ പല ശബ്ദങ്ങളും അയാളെ ചുറ്റിപ്പറ്റി ഉയരുമ്പോഴും.. ബികോം ബിരുദ ധാരിയായ ഒരു യുവാവ് വിദേശത്തേക്ക് പോകാതെ ,വലിയ ജോലികളുടെ പിന്നാലെ ഓടാതെ, മണ്ണിനോട് …
Nirakkoottu
-
-
ജയരാജ് പുതുമഠം സ്വതന്ത്ര ഭാരതത്തിൽ അധികാരസ്ഥാനം അലങ്കരിക്കുന്നവർ തങ്ങളിൽ നിക്ഷിപ്തമായ ചുമതലകൾ നിസ്വാർത്ഥതയോടെയും, നിഷ്പക്ഷതയോടെയുംഭാരത ജനതയുടെവ്യക്തിവികാസത്തിനും, സമൂഹവികസനത്തിനും വേണ്ടി ഉൾക്കാഴ്ചയോടെ നിർവഹിക്കേണ്ടതിന്റെ ഉത്തമമായ വഴികളെക്കുറിച്ച് ഭരണഘടനാപരമായ നിർദ്ദേശങ്ങൾ നിലവിലുണ്ട്.സ്വാതന്ത്ര്യം ലഭിച്ച് കൊല്ലം 79 കഴിഞ്ഞിട്ടും ഈ നിർദ്ദേശങ്ങളുടെ പരിസരത്തുപോലും എത്തിനോക്കാതെ സ്വന്തം …
-
രാജൻ എലവത്തൂർ തലമുറകളിലൂടെ കൈമാറിയ ഒരു സംസ്കാര പൈതൃകത്തെയും പാരമ്പര്യത്തെയും കരുത്താക്കി മുന്നേറുകയാണ് കിള്ളിമംഗലത്തിലെ വനിതാ കൂട്ടങ്ങൾ. പുല്ലിന്റെ സുന്ദരമായ നാരുകൾ കൈകളിൽ ചേർത്ത് പായ നെയ്യുമ്പോൾ, അതിന്റെ ഓരോ വരിയിലും സ്ത്രീകളുടെ ആത്മവിശ്വാസവും ജീവിതപോരാട്ടവും പതിഞ്ഞിരിക്കുന്നു. സഹകരണ സംഘങ്ങളുടെ കൂട്ടായ്മയിൽ …
-
ശ്രീധരൻ കോടിയത്ത് വടക്കൻ കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് തെയ്യം. തുലാമാസം പത്തു മുതല് ഇടവം പകുതി വരെയാണ് തെയ്യക്കാലം എന്നാണ് പൊതുവെയുള്ള അറിവ്. എങ്കിലും ചിലയിടങ്ങളിൽ തുലാമാസം ആദ്യത്തെ ആഴ്ച മുതൽ തന്നെ തെയ്യം കെട്ടിയടിക്കാറുണ്ടെന്ന് പറയപ്പെടുന്നുണ്ട്. മലബാറിലുള്ള ഏതൊരു മലയാളിക്കും …
-
ജ്യോതിരാജ് തെക്കൂട്ട് ബോൾഗാട്ടി പാലസിലേക്കുള്ള ഒരു യാത്ര, സാധാരണ വിനോദയാത്രയല്ല. അത് ഒരു കാലത്തിൻ്റെ യാത്രയാണ്. ഡച്ചുകാർ പണിത ലോകത്തേക്കും , ബ്രിട്ടീഷുകാർ ഭരിച്ച കാലത്തേക്കും , ഇന്നത്തെ സമാധാന സന്ധ്യകളിലേക്കും നയിക്കുന്ന ഒരനുഭവം.കൊച്ചിനഗരത്തിൻ്റെ തിക്കിലും, തിരക്കിലും നിന്ന് അകലെയുള്ള ഒരു …
-
രാജൻ എലവത്തൂർ നാട്ടിലെ ബസ് സ്റ്റോപ്പുകൾ പലപ്പോഴും പ്രണയ വല്ലരികൾ പൂത്തു കൊഴിയുന്ന ഇടങ്ങളാണ്. ആദ്യം കാണലും, മിണ്ടലും, പിന്നീട് ഓർമ്മകളാൽ നിറഞ്ഞ പ്രണയകുടീരങ്ങളായും മാറിയിരുന്നത് ഇത്തരം കാത്തിരിപ്പ് കേന്ദ്രങ്ങളായിരുന്നു. കത്തുകൾ, ചെറിയ സമ്മാനങ്ങൾ, ചുവരിൽ പേരുകൾ കോറിയിടൽ, മിഠായി കൈമാറൽ, …
-
ജ്യോതിരാജ് തെക്കൂട്ട്. ഇരുവഞ്ഞിപ്പുഴയുടെ തീരങ്ങൾ ഇന്നും കാറ്റിനോട് കഥ പറയുന്നുണ്ട്…ആ കഥയിൽ പ്രകൃതിയുടെ സ്വരമുണ്ട് ,പ്രണയത്തിൻ്റെ നിശ്വാസമുണ്ട്, ഒരാളുടെ ആത്മസമർപ്പണത്തിൻ്റെ പച്ചപ്പുണ്ട്…ഒരു ജീവിതക്കാലം മുഴുവൻ ചെലവഴിച്ച് ഒരു നദീതീരത്തെ വീണ്ടും ജീവിപ്പിക്കാൻ ഇറങ്ങിയ മനുഷ്യൻ, ദാമോദരൻ കോഴഞ്ചേരി.“എന്നു നിൻ്റെ മൊയ്തീൻ” എന്ന …
-
ജ്യോതിരാജ് തെക്കൂട്ട് ഇരു ചക്രങ്ങളിലേറി പുറപ്പെടുന്ന സൈക്കിൾ യാത്രകൾ, ഈ പയ്യന്നൂർക്കാരന് വെറും ഫിറ്റ്നസ് ചലഞ്ച് മാത്രല്ല; അത് ഡിജിറ്റൽ ശബ്ദത്തിൽ നിന്ന് അൺപ്ലഗ് ചെയ്യുന്ന ഒരു കലാപമാണ്. വേഗത്തെ ആരാധിക്കുന്ന ലോകത്ത് പതുക്കെ സഞ്ചരിക്കാനുള്ള ധൈര്യം, കാറുകളുടെ ഹോൺ മറികടന്ന് …
-
രാജൻ എലവത്തൂർ സഖാവ് ലെനിൻ ചെറു ലേഖനത്തിൽ ഉയർത്തിയ ചോദ്യമാണ് — .’ നാം എന്ത് ചെയ്യണം ?’പുതുകാലത്ത് കേരളത്തിലെ ഡോ: പൗലൂസ് മാർ പൗലൂസ് ചോദിച്ചത്;’ നമുക്ക് നിശബ്ദരായിരിക്കാൻ എന്തവകാശം.’ എന്നാണ്. ഈ രണ്ട് ചോദ്യങ്ങൾക്കും എക്കാലവും വലിയ പ്രസക്തിയുണ്ട്.സമകാലിക …
-
കുരീപ്പുഴ ശ്രീകുമാറിന്റെ ‘ജെസ്സി’ എന്ന കവിതയുടെ ഇരുപതിയഞ്ച് വർഷങ്ങൾ തൃശ്ശൂരിൽ ഒരാഘോഷമായി കൊണ്ടാടിയ ദിവസം, പരിപാടി കഴിഞ്ഞ് രാത്രി പിരിയും മുൻപ് കുരീപ്പുഴ പറഞ്ഞു ഇനി നമ്മൾ കവിതയുടെ പേരിൽ ഒത്തു കൂടുന്നെങ്കിൽ അത് മുല്ലനേഴി കവിതകളെ കുറിച്ചുള്ള ഒരു പകലിനാവണം. …

