കണ്ണൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസ്സുകാരൻ മരിച്ച സംഭവത്തിൽ ആരോപണവിധേയരായ രണ്ട് ഡോക്ടർമാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ പീഡിയാട്രീഷ്യൻ ഡോ. ആശ നിർമൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി അന്തർജനം എന്നിവരുടെ മൊഴിയാണ് …
#KeralaNews
-
-
Kerala
വൈദ്യുതി തടസം ഇനി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിക്കും; ഫോൺ കോളുകൾക്ക് നിർബന്ധമായും മറുപടി നൽകണമെന്ന് കെഎസ്ഇബിക്ക് മന്ത്രിയുടെ നിർദേശം
by news_desk1by news_desk1തൃശൂർ: വൈദ്യുതി തടസങ്ങളെക്കുറിച്ച് പൊതുജനങ്ങളെ കൃത്യസമയത്ത് അറിയിക്കുന്നതിനായി ഓരോ കെഎസ്ഇബി സെക്ഷൻ പരിധിയിലും ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർദേശിച്ചു. തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വൈദ്യുതി മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ജനപ്രതിനിധികളുടെയും …
-
Kerala
‘ചെവിയിൽ പിടിച്ചത് തമാശയ്ക്ക് മാത്രം, വേദനിപ്പിച്ചിട്ടില്ല’; വിദ്യാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കെ.ടി. ജലീൽ
by news_desk1by news_desk1മലപ്പുറം: പാലക്കാട് മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വിദ്യാർത്ഥികളെ അപമാനിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി മുൻമന്ത്രി കെ.ടി. ജലീൽ. അധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്ന ശീലമാണ് തനിക്കുള്ളതെന്നും, തമാശയുടെ ഭാഗമായാണ് കുട്ടിയുടെ ചെവിയിൽ പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും …
-
Kerala
കള്ളാടി മണ്ണിടിച്ചിൽ: സർക്കാർ പ്രഖ്യാപിച്ച രണ്ട് അന്വേഷണ സമിതികളും ഇതുവരെ സ്ഥലത്തെത്തിയില്ല; റിപ്പോർട്ട് നൽകാൻ ശേഷിക്കുന്നത് ഒരു മാസം മാത്രം
by news_desk1by news_desk1കൽപ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച രണ്ട് വിദഗ്ധ അന്വേഷണ സമിതികളും ഇതുവരെ ദുരന്തസ്ഥലം സന്ദർശിച്ചിട്ടില്ല. റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മാസം മാത്രമാണ് ശേഷിക്കെ പരിശോധന വൈകുന്നതാണ് വിമർശനത്തിന് ഇടയാക്കുന്നത്. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് …
-
Kerala
ഓണവിപണിക്ക് സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായം; മഞ്ഞ കാർഡുകാരുടെ ഓണക്കിറ്റിന് 53 കോടി അനുവദിച്ചു
by news_desk1by news_desk1തിരുവനന്തപുരം: ഓണവിപണി സുഗമമായി നടത്തുന്നതിനായി സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം സംസ്ഥാന സർക്കാർ അനുവദിച്ചു. എ.എ.വൈ വിഭാഗം (മഞ്ഞ കാർഡ്) റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണത്തിനായി പ്രത്യേകമായി 53 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ …
-
Top Stories
ജയിലിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർ ആർ. സുഗതൻ; സംസ്ഥാനത്ത് ആദ്യമായി ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ
by news_desk1by news_desk1തൃശ്ശൂർ: കാപ്പാ കേസിൽ തടവിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു. ഈശ്വരനാമത്തിലാണ് ജയിലിലെ ലൈബ്രറി ഹാളിൽ ഒരുക്കിയ വേദിയിൽ സുഗതൻ സത്യപ്രതിജ്ഞ ചെയ്തത്. മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു …
-
Kerala
കോഴിമുട്ട വാങ്ങുന്നതിനെച്ചൊല്ലിയ തർക്കം കയ്യാങ്കളിയിൽ കലാശിച്ചു; യുവാവ് മരിച്ചു, വധശ്രമക്കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്
by news_desk1by news_desk1മലപ്പുറം: കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ചതിനെ തുടർന്ന് ഒരാൾ മരിച്ചു. മലപ്പുറം മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസലാണ് മരിച്ചത്. സംഭവത്തിൽ ലത്തീഫിനെതിരെ പൊലീസ് വധശ്രമക്കേസ് രജിസ്റ്റർ ചെയ്തു. മുന്നിയൂരിലെ ഒരു കടയിൽ കോഴിമുട്ട വാങ്ങാനെത്തിയ ഫൈസലും ലത്തീഫും …
-
Kerala
ശബരിമല തന്ത്രി പദവിയിലേക്ക് കണ്ഠരർ ബ്രഹ്മദത്തൻ; തീരുമാനം ഹൈക്കോടതിയെ അറിയിക്കാൻ ദേവസ്വം ബോർഡ്
by news_desk1by news_desk1പത്തനംതിട്ട: കണ്ഠരർ രാജീവരുടെ മകൻ കണ്ഠരർ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാനുള്ള തീരുമാനം ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും. നിലവിലെ തന്ത്രി കണ്ഠരർ രാജീവരുടെ ആവശ്യം അംഗീകരിക്കാനാണ് ബോർഡിൽ ഭൂരിപക്ഷ അഭിപ്രായം രൂപപ്പെട്ടതെന്നാണ് വിവരം. താഴമൺ കുടുംബത്തെ മാറ്റേണ്ട സാഹചര്യമില്ലെന്നും ബോർഡ് …
-
Kerala
‘പ്രിയദർശിനി’ പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ; ഒരു മാസത്തിൽ 65 കോടി നഷ്ടമെന്ന് ഉടമകൾ, 500-ലധികം സർവീസുകൾ നിർത്തിയതായി ആരോപണം
by news_desk1by news_desk1പാലക്കാട്: പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന് പിന്നാലെ സ്വകാര്യ ബസ് മേഖല ഗുരുതര പ്രതിസന്ധിയിലാണെന്ന് ബസ് ഉടമകൾ. പദ്ധതി ആരംഭിച്ച ശേഷം ഒരു മാസത്തിനിടെ 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നും 500-ലധികം സ്വകാര്യ ബസുകൾ സർവീസ് നിർത്തിയെന്നും അവർ ആരോപിച്ചു. നിലവിൽ …
-
Kerala
കേരള സർവകലാശാല ഭൂമി അളക്കാൻ സിൻഡിക്കേറ്റ് തീരുമാനം; എകെജി പഠനഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട പരാതിയും പരിശോധിക്കും
by news_desk1by news_desk1തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഭൂമി മുഴുവൻ അളന്ന് തിട്ടപ്പെടുത്താൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. എകെജി പഠനഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട ഭൂമി പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ സ്പെഷ്യൽ അജണ്ടയായി കോൺഗ്രസ് അംഗം ആർ. എസ്. ശശികുമാറാണ് വിഷയം …
