തിരുവനന്തപുരം: സ്ത്രീകൾക്കായി പ്രത്യേക രാത്രികാല ‘പിങ്ക് ബസ്’ സർവീസ് ആരംഭിച്ച് കെഎസ്ആർടിസി. കേരളത്തിലെ പ്രധാന റൂട്ടുകളിലേക്ക് വ്യാപിപ്പിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് സർവീസ് ആരംഭിക്കുന്നത്. പിങ്ക് ബസുകളിൽ യാത്ര സൗജന്യമായിരിക്കില്ല. വൈകിട്ട് …
#KeralaTransport
-
-
Kerala
എഐ ക്യാമറ പിഴ തുടരും; തേക്കിൻകാട് വിലക്കിലും ഡിവൈഎഫ്ഐ ഭക്ഷണ വിതരണത്തിലും നിലപാട് വ്യക്തമാക്കി മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ വഴി ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുന്ന സംവിധാനം തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. ചില ക്യാമറകൾ പ്രവർത്തനരഹിതമായത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവ മാറ്റിസ്ഥാപിക്കണമോയെന്ന കാര്യത്തിൽ അടിയന്തരമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും …
-
Kerala
പ്രിയദർശിനി പദ്ധതിക്ക് ഒരു മാസം; 3.81 കോടി സൗജന്യ യാത്രകൾ, യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളെന്ന് മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി സർവീസുകളിൽ വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ആദ്യഘട്ട വിലയിരുത്തലിൽ മികച്ച നേട്ടമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ 3.81 കോടി സൗജന്യ യാത്രകൾ നടന്നതായാണ് …
-
Kerala
‘പ്രിയദർശിനി’ കുടുംബ ബജറ്റിൽ വലിയ മാറ്റമുണ്ടാക്കി; പദ്ധതിയിൽ സർക്കാറിന് പൂർണ തൃപ്തിയെന്ന് മന്ത്രി സി.പി. ജോൺ
by news_desk1by news_desk1തിരുവനന്തപുരം: ‘പ്രിയദർശിനി’ പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ സർക്കാറിന് പദ്ധതിയിൽ പൂർണ തൃപ്തിയുണ്ടെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. സമീപകാലത്ത് ഒരു സർക്കാർ പദ്ധതിക്കും ലഭിക്കാത്ത ജനപിന്തുണയാണ് പ്രിയദർശിനിക്ക് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പദ്ധതിക്ക് …
-
Kerala
‘പ്രിയദർശിനി’ പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ; ഒരു മാസത്തിൽ 65 കോടി നഷ്ടമെന്ന് ഉടമകൾ, 500-ലധികം സർവീസുകൾ നിർത്തിയതായി ആരോപണം
by news_desk1by news_desk1പാലക്കാട്: പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന് പിന്നാലെ സ്വകാര്യ ബസ് മേഖല ഗുരുതര പ്രതിസന്ധിയിലാണെന്ന് ബസ് ഉടമകൾ. പദ്ധതി ആരംഭിച്ച ശേഷം ഒരു മാസത്തിനിടെ 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നും 500-ലധികം സ്വകാര്യ ബസുകൾ സർവീസ് നിർത്തിയെന്നും അവർ ആരോപിച്ചു. നിലവിൽ …
-
Top Stories
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വിലയിരുത്താൻ വിദഗ്ധ സമിതി; സ്വകാര്യ ബസ് ഉടമകളുമായി 13ന് സർക്കാർ ചർച്ച
by news_desk1by news_desk1തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കും. പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധികളും സാമ്പത്തിക നഷ്ടവും ഉൾപ്പെടെ സമിതി വിശദമായി പഠിക്കും. ഇതുമായി ബന്ധപ്പെട്ട …
-
Kerala
കെഎസ്ആർടിസിയിൽ വൻ പരിഷ്കാരം; എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി, സർക്കാർ ഉത്തരവിറക്കി
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കൽ, ശുചിത്വം, പൊതുസൗകര്യങ്ങൾ, കാന്റീൻ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ ഉയർത്തുന്നതിനായി എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി ഉത്തരവിറക്കി. ട്രാൻസ്പോർട്ട് മാനേജ്മെന്റ് …
-
Kerala
ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും; ‘മറ്റ് വരുമാനം കണ്ടെത്തൂ’ പരാമർശത്തിനെതിരെ സ്വകാര്യ ബസ് ജീവനക്കാരുടെ വ്യത്യസ്ത പ്രതിഷേധം
by news_desk1by news_desk1പത്തനംതിട്ട: ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാർ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചു. സ്വകാര്യ ബസുകൾ മറ്റ് വരുമാന മാർഗങ്ങൾ കണ്ടെത്തണമെന്ന ഗതാഗത മന്ത്രിയുടെ പരാമർശത്തിനെതിരെയാണ് പത്തനംതിട്ടയിലെ സ്വകാര്യ ബസ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡ്രൈവർമാരും കണ്ടക്ടർമാരും ബസുകളിലും സ്വകാര്യ …
-
Kerala
സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചു, പരിഹാരം കാണുമെന്ന് മന്ത്രി സി പി ജോൺ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. വരുമാനം കുറഞ്ഞതിനെ തുടർന്ന് പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി വെട്ടിക്കുറച്ചു. ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. പാലക്കാട് ജില്ലയിൽ …
-
Top Stories
വാഹന മോഡിഫിക്കേഷന് കേന്ദ്രനിയമം ബാധകം; അപകടകരമല്ലാത്ത മാറ്റങ്ങൾക്ക് അനുമതി, വിശദ പരിശോധനയെന്ന് മന്ത്രി സി പി ജോൺ
by news_desk1by news_desk1തിരുവനന്തപുരം: വാഹനങ്ങളിൽ അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷൻ അനുവദിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി സി പി ജോൺ. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ നിയമാവലിയാണ് ബാധകമെന്നും, കളർ കോഡ്, അപകടകരമല്ലാത്ത ഫിറ്റിംഗുകൾ, വാഹനത്തിന്റെ പുറത്തേക്ക് തുറിച്ചുനിൽക്കാത്ത തരത്തിലുള്ള …
