തിരുവനന്തപുരം: വയനാട്ടിലെ കള്ളാടിയിൽ തുരങ്കപാത നിർമാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികളും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സഹായവും സർക്കാർ …
#KeralaNews
-
-
Kerala
വയനാട് ടൗൺഷിപ്പ് നിർമാണ സ്ഥലത്തെ മണ്ണ് നീക്കി; സർക്കാർ നിർദേശപ്രകാരമെന്ന് ഊരാളുങ്കൽ
by news_desk1by news_desk1കൽപ്പറ്റ: വയനാട് ദുരന്ത പുനരധിവാസ ടൗൺഷിപ്പ് നിർമാണ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് കരാർ കമ്പനിയായ ഊരാളുങ്കൽ നീക്കം ചെയ്തു. സർക്കാർ നിർദേശം ലഭിച്ചതിനെ തുടർന്നാണ് മണ്ണ് നീക്കിയതെന്നും നിർദേശം ലഭിച്ച ഉടൻ തന്നെ നടപടികൾ ആരംഭിച്ചിരുന്നുവെന്നും കമ്പനി അധികൃതർ അറിയിച്ചു. വയനാട് …
-
Kerala
അവയവക്കടത്തിലെ കള്ളപ്പണക്കേസ്; നിർണായക നീക്കവുമായി ഇഡി, ലേക്ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു
by news_desk1by news_desk1കൊച്ചി: അവയവക്കടവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ നിർണായക നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കൊച്ചി ലേക്ഷോർ ആശുപത്രിയുടെ എംഡിയെ കൊച്ചി ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളടക്കം വിവിധ കേന്ദ്രങ്ങളിൽ ഇഡി വ്യാപക പരിശോധന …
-
Top Stories
വയനാട് മണ്ണിടിച്ചിൽ: രണ്ട് തലത്തിൽ അന്വേഷണം; അപകടസാധ്യത വിലയിരുത്തിയ ശേഷമേ നിർമാണം പുനരാരംഭിക്കൂവെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: വയനാട്ടിലെ മണ്ണിടിച്ചിൽ സംഭവത്തിൽ രണ്ട് തലത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. അപകടമുണ്ടാകാൻ കാരണമായ സാഹചര്യങ്ങളും കേന്ദ്ര സർക്കാർ പാരിസ്ഥിതിക അനുമതി നൽകുമ്പോൾ നിർദേശിച്ചിരുന്ന സുരക്ഷാ വ്യവസ്ഥകൾ പാലിച്ചോയെന്നതുമാണ് അന്വേഷണത്തിന്റെ പ്രധാന വിഷയങ്ങൾ. പദ്ധതി പ്രദേശത്തിന് തൊട്ടുമുകളിലായി …
-
Kerala
ജാക്കി ഉപയോഗിച്ച് ഉയർത്തിയ വീട് അപകടകരമായി ചരിഞ്ഞു; പൊളിച്ചുനീക്കേണ്ടി വരുമെന്ന് ഫയർഫോഴ്സ്
by news_desk1by news_desk1കൊച്ചി: എംജി റോഡിൽ ജാക്കി ഉപയോഗിച്ച് ഉയർത്തിയ വീട് അപകടകരമായി ഒരു വശത്തേക്ക് ചരിഞ്ഞു. കെട്ടിടം പൊളിച്ചുനീക്കേണ്ടി വരുമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക വിലയിരുത്തൽ. ബാങ്ക് ഉൾപ്പെടെ പ്രവർത്തിക്കുന്ന സമീപ കെട്ടിടത്തിലേക്കാണ് വീട് ചരിഞ്ഞുനിൽക്കുന്നത്. പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. …
-
Kerala
കുടുംബത്തിന്റെ മഹത്തായ തീരുമാനം; വിഷ്ണുവിന്റെ നാല് അവയവങ്ങൾ നാല് പേർക്ക് പുതുജീവൻ, ഗ്രീൻ കൊറിഡോറിലൂടെ വൃക്കകൾ കോട്ടയത്തേക്ക്
by news_desk1by news_desk1കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അവയവദാനത്തിന്റെ മാതൃകയായി ഒരു കുടുംബം. കോഴിക്കോട് ഇരിങ്ങൽ സ്വദേശിയായ വിഷ്ണുവിന്റെ നാല് അവയവങ്ങളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ദാനം ചെയ്യുന്നത്. വിഷ്ണുവിന്റെ രണ്ട് വൃക്കകളും കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് …
-
Local
പട്ടിക്കാട് ദേശീയപാതയിൽ വാഹനാപകടം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
by news_desk1by news_desk1തൃശൂർ: പട്ടിക്കാട് ദേശീയപാതയിലെ ചുവന്നമണ്ണിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. കാൽനടയായി റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ട് സ്ത്രീകൾക്കും സ്കൂട്ടർ യാത്രികരായ രണ്ട് യുവാക്കൾക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീകളെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ തൃശൂർ ഭാഗത്തേക്കുള്ള …
-
Kerala
വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തം; രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിലെന്ന് മന്ത്രി ടി. സിദ്ദിഖ്
by news_deskby news_deskകൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തമാണെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. ദുരന്തബാധിത പ്രദേശത്ത് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്ന മനുഷ്യസാധ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അപകടമേഖലയിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് …
-
Kerala
ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു; തലയ്ക്കടിച്ചത് സഹപാഠിയായ മലപ്പുറം സ്വദേശി, പ്രതി പിടിയിൽ
by news_deskby news_deskആലപ്പുഴ: ഉസ്ബെക്കിസ്താനിൽ മെഡിക്കൽ പഠനം നടത്തുകയായിരുന്ന മലയാളി വിദ്യാർത്ഥിനി സഹപാഠിയുടെ ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ (22) ആണ് ബുഖാറയിൽ ദാരുണമായി മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനം (23) ഉസ്ബെക്കിസ്താനിൽ …
-
Kerala
ഇടുക്കി മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗമില്ല; ഹൃദ്രോഗ ചികിത്സ കിട്ടാതെ മരിച്ചത് നൂറിലധികം പേർ, പ്രഖ്യാപനങ്ങൾ ഫയലിൽ
by news_deskby news_deskചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് അടിയന്തര ചികിത്സ നൽകാൻ കാർഡിയോളജി വിഭാഗമില്ലാത്തത് മൂലം രോഗികളുടെ മരണം വർദ്ധിക്കുന്നു. ഹൃദ്രോഗത്തിന് യഥാസമയം വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ കഴിഞ്ഞ കുറച്ചുനാളുകളായി ജില്ലയിൽ നൂറിലധികം പേരാണ് മരണപ്പെട്ടത്. ഏറ്റവും ഒടുവിൽ ഈ …
