തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗവ്യാപനത്തിന് പിന്നാലെ എം പോക്സ് (കുരങ്ങുപനി) സ്ഥിരീകരിച്ചതോടെ ആരോഗ്യ ജാഗ്രത ശക്തമാക്കി. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43-കാരനാണ് എം പോക്സ് സ്ഥിരീകരിച്ചത്. രോഗിയുടെ മറ്റ് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഈ വർഷം സംസ്ഥാനത്ത് എം പോക്സ് …
#KeralaHealth
-
-
Kerala
‘സിസ്റ്റം ശരിയാകുന്നില്ലേ?’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾ ഇപ്പോഴും നിലത്ത്; സൗകര്യക്കുറവിനെതിരെ വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിച്ചിട്ടും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മതിയായ സൗകര്യങ്ങൾ ഒരുക്കാത്തതായി പരാതി. ഷിഗെല്ല അടക്കമുള്ള പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗികൾ നിലത്തും ഒരു കിടക്കയിൽ രണ്ട് പേർ വീതവും ചികിത്സ തേടേണ്ട അവസ്ഥ തുടരുകയാണ്. അധികാരത്തിലെത്തിയതിന് …
-
Kerala
വീണ്ടും ഷിഗെല്ല സ്ഥിരീകരണം; ഇടുക്കിയിൽ രണ്ട് വിദ്യാർത്ഥിനികൾക്ക് രോഗബാധ, ആരോഗ്യനില തൃപ്തികരം
by news_desk1by news_desk1ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി സ്വദേശികളായ രണ്ട് വിദ്യാർത്ഥിനികൾക്കാണ് രോഗം കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു വിദ്യാർത്ഥിനിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇരുവർക്കും ആവശ്യമായ …
-
Top Stories
ഡിഎച്ച്എസ് മാറ്റ ഉത്തരവ് തിരുത്തി ആരോഗ്യവകുപ്പ്; ഡോ. റീനയുടെ അവധി പരാമർശം ഒഴിവാക്കി പുതിയ ഉത്തരവ്
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന പരാമർശം ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. പുതിയ ഡിഎച്ച്എസിന്റെ നിയമന നടപടികൾ നടക്കുന്നതിനാലാണ് …
-
Top Stories
2018ൽ നിപ വ്യാപനം ഗുരുതരമായിരുന്നു, അതുകൊണ്ടാണ് അന്നത്തെ മന്ത്രി കോഴിക്കോട് ക്യാമ്പ് ചെയ്തത്: കെ മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: നിപ സ്ഥിരീകരണത്തിന് പിന്നാലെ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. 2018ൽ നിപ വ്യാപനം വലിയ തോതിലുണ്ടായിരുന്ന സാഹചര്യത്തിലാണ് അന്നത്തെ ആരോഗ്യമന്ത്രി അവിടെ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ നിപ മാത്രമല്ല, …
-
Kerala
നിപ ഫല വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ രൂക്ഷ പ്രതികരണം; ‘തുരപ്പൻ പണി കാണിച്ചതുകൊണ്ടാണ് മാറ്റിയത്’
by news_desk1by news_desk1കോഴിക്കോട്: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. നിപ പരിശോധനാ ഫലം ഉച്ചയ്ക്ക് ലഭിച്ചിട്ടും മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന അത് അറിയിച്ചില്ലെന്നും, വകുപ്പിൽ തുരപ്പൻ പണി കാണിച്ചതുകൊണ്ടാണ് അവരെ സ്ഥാനത്ത് നിന്ന് …
-
Kerala
കോളറ സ്ഥിരീകരണത്തിൽ ആശയക്കുഴപ്പം; പ്രാഥമിക പരിശോധനയിൽ പോസിറ്റീവ്, വിശദ പരിശോധനയിൽ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രിയുടെ വിശദീകരണം
by news_desk1by news_desk1പാലക്കാട്: കോളറ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിൽ ഉണ്ടായ ആശയക്കുഴപ്പത്തിന് വിശദീകരണവുമായി ആരോഗ്യമന്ത്രിയുടെ ഓഫീസ്. പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചതായി ആദ്യം ലഭിച്ച വിവരം പ്രാഥമിക പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും, പിന്നീട് നടത്തിയ വിശദ പരിശോധനയിൽ കോളറയല്ലെന്ന് വ്യക്തമായതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. …
-
Top Stories
ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥാനമാറ്റം: ‘ഈ ഘട്ടത്തിൽ ഡോ. റീനയെ മാറ്റരുതായിരുന്നു’; സർക്കാരിനെതിരെ കെ.കെ. ശൈലജ
by news_desk1by news_desk1കണ്ണൂർ: സംസ്ഥാനത്ത് നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. റീനയെ സ്ഥലംമാറ്റിയ സർക്കാർ നടപടിക്കെതിരെ മുൻ ആരോഗ്യമന്ത്രിയും സി.പി.എം നേതാവുമായ കെ.കെ. ശൈലജ രംഗത്ത്. നിപയും കൊവിഡും പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം …
-
Kerala
നിപ ആശങ്കയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലെ 3 പേരുടെ ഫലം നെഗറ്റീവ്, റിയാസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി
by news_desk1by news_desk1കോഴിക്കോട്: സംസ്ഥാനത്തെ നിപ ജാഗ്രതാ നടപടികൾക്കിടെ ആശ്വാസവാർത്തയായി സമ്പർക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവായി. ജൂൺ 12ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മൂന്ന് പേരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയതെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. നിപ രോഗബാധിതന്റെ അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന …
-
Top Stories
ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥാനമാറ്റം; 15 ദിവസത്തെ അവധിയെന്ന സർക്കാർ വാദത്തിന് തിരിച്ചടി, റീന എടുത്തത് രണ്ടര ദിവസം മാത്രം
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയതുമായി ബന്ധപ്പെട്ട് സർക്കാർ ഉയർത്തിയ വാദങ്ങൾക്ക് തിരിച്ചടിയാകുന്ന വിവരങ്ങൾ പുറത്തുവന്നു. സ്ഥാനമാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടിയ 15 ദിവസത്തെ അവധി ഡോ. റീന എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ ലഭിച്ചു. രണ്ടര ദിവസത്തെ …
